കാൻസർ ചികിത്സാവിദഗ്ധനായ കൈതപ്പതാലിൽ ഡോ. തോമസ് വർഗീസ് ആതുരസേവനം എന്ന പ്രഫഷനൊപ്പം കൃഷിയെ പാഷനായി നെഞ്ചോടു ചേർക്കുന്നു. പത്തനംതിട്ട റാന്നി കീക്കൊഴൂരിൽ ഡോക്ടർക്കു കുടുംബസ്വത്തായി ലഭിച്ച 5 ഏക്കർ റബർതോട്ടം ഇന്നു ഭക്ഷ്യ വിളകളാൽ സമൃദ്ധം.
വർഷങ്ങളോളം ടാപ്പ് ചെയ്യാതെ കിടന്ന റബർമരങ്ങൾ വെട്ടിമാറ്റി കൃഷി തുടങ്ങിയിട്ട് 2 വർഷമാകുന്നതേയുള്ളൂ. കാടുപിടിച്ചു കിടന്നതിനാൽ കാട്ടുപന്നികളുടെ വിഹാരകേന്ദ്രമായിരുന്നു. അതുകൊണ്ടുതന്നെ രണ്ടു പ്ലോട്ടുകളായി കിടന്ന സ്ഥലത്തിനു ചുറ്റു മതിൽ നിർമിക്കേണ്ടിവന്നു. നല്ലൊരു തുക ഇതിനായി ചെലവാക്കേണ്ടി വന്നെങ്കിലും വിളകളുടെ സുരക്ഷയ്ക്ക് അത് അനിവാര്യമായിരുന്നുവെന്നു ഡോ. തോമസ്.
കിഴങ്ങിനങ്ങൾ പ്രധാനം
This story is from the October 01, 2022 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the October 01, 2022 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
പാചകം ചെയ്യാത്ത അവിയൽ
പാചകം ചെയ്യാതെ പച്ചയ്ക്കു കഴിക്കാവുന്ന ആരോഗ്യവിഭവങ്ങളും അവ ഒരുക്കുന്ന വിധവും അവയുടെ ആരോഗ്യഗുണങ്ങളും പരിചയപ്പെടുത്തുന്ന പംക്തി
നായ വാലാട്ടുന്നത് സ്നേഹം കൊണ്ടോ
നായയുടെ വികാരപ്രകടനങ്ങൾ പലതരത്തിലാകാം. ശബ്ദത്തിലൂടെ മാത്രമല്ല, ശരീരഭാഷയിലൂടെയും അവ നമ്മോട് പലതും പറയുന്നു. ഓരോ ശരീരചലനത്തിലൂടെയും അവ പറയുന്നത് എന്താണ്? അറിയാം ഈ ലക്കം മുതൽ പുതിയ പംക്തി
ക്യൂട്ട്നെസ് ഓവർലോഡഡ്...
ഫ്ലാറ്റിലും ഹസ്കി ഹാപ്പി
"നല്ല ആലോചനയാ...
നായ്ക്കൾക്ക് നല്ല ഇണകളെ കണ്ടെത്താൻ പെറ്റ് മാട്രിമോണി സ്റ്റാർട്ടപ്
പാവം ക്രൂരൻ സായ്പ് പൂവൻ
കൃഷിവിചാരം
മുടങ്ങാതെ മുട്ട നിലയ്ക്കാത്ത വരുമാനം
ബിവി 380 കോഴികളിലൂടെ വർഷം മുഴുവൻ ആദായം
കരുതലായി കാട
സ്ഥലപരിമിതിയുള്ളവർക്കും നിത്യവരുമാനം
തുണയാണ് കൂൺകൃഷി
കുറഞ്ഞ ചെലവിൽ നിത്യവരുമാനം
പൊങ്ങല്യവും ടാപ് ചെയ്യാം പശ കിലോയ്ക്ക് 900 രൂപ
റബർ വെട്ടിമാറ്റി പൊങ്ങല്യക്കൃഷി, 4 ഏക്കറിൽ 1,500 മരങ്ങൾ
പാട്ടക്കരാർ വേണ്ടാ സേവനക്കരാർ മതി
കേരളത്തിൽ ഭൂമി പാട്ടത്തിനെടുത്ത് വിപുലമായി കൃഷി നടത്തുന്നവർ നേരിടുന്ന പ്രശ്നങ്ങൾ കഴിഞ്ഞ ലക്കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നല്ലോ. അവയോടു കൃഷിവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്ത് പ്രതികരിക്കുന്നു